ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന് എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു നല്കിയ സംഭാവന. ഭഗവദ്ഗീത പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങളുടെ പരിഭാഷ നിര്‍വ്വഹിക്കുമ്പോഴും ഇസ്ലാമിക ദര്‍ശനത്തെ മുറുകെപ്പിടിച്ച് ലളിത ജീവിതം നയിച്ച ഇസ്ഹാഖ് സാഹിബിന്റെ ജീവിതവും രചനകളും ഭാവി തലമുറകള്‍ക്കായി അടയാളപ്പെടുത്തുകയാണ് ഡോ. കെ ടി ജലീല്‍ ഈ ഗ്രന്ഥത്തില്‍. നമ്മുടെ മതേതരാത്മീയ പാരമ്പര്യത്തെ പൊതുമണ്ഡലത്തിലേക്ക് പുനരവതരിപ്പിക്കുന്ന കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.
₹190.00 Original price was: ₹190.00.₹180.00Current price is: ₹180.00.
വിദ്വാന് ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ
Only 2 left in stock
Meet The Author
Related products
ഹിന്ദുത്വത്തിന്റെ രാഷ്ടീയമാനങ്ങൾ
ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്കപ്പുറം ഭരണവര്‍ഗത്തിന്റെ ക്രിയാപദ്ധതിയായി ഹിന്ദുത്വം മാറി.
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
ഗുല്‍ബര്‍ഗ്ഗ
കര്‍മ്മനദി
സീറോ അവർ/Zero Hour
ഇന്ത്യൻ പാർലമെന്ററി നടപടിക്രമത്തിലെ ഒരു പ്രയോഗമാണ് സീറോ അവർ അഥവാ ശൂന്യവേള, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ജനപ്രതിനിധികൾക്ക് സർക്കാരിന്റെ സജീവശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഒരു അവസരമായിട്ടാണ് നിയമസഭാ ചട്ടവിദഗ്ധർ സീറോ അവറിനെ കാണുന്നത്. സംസ്ഥാനത്തിന്റെ ജനാധിപത്യസംവിധാനവും ഫെഡറലിസവും അധീശശക്തികൾ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രസ്തുത അടിയന്തിര വിഷയങ്ങൾ എന്തൊക്കെയാണെന്നും അത് എങ്ങനെയാണ് നിയമസഭ കൈകാര്യം ചെയ്യുന്നതെന്നും അപഗ്രഥിക്കുന്ന പുസ്തകമാണ് ‘സീറോ അവർ’.
പ്രസാധനം- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
Reviews
There are no reviews yet.